അശീതിയുടെ നിറവില്‍ നിന്ന് കല്ലടിക്കോടന്‍ മലനിരകളെ നോക്കി കഥാകൃത്ത് ഹൃദയത്തില്‍തൊട്ട് വിളിച്ചു. ‘കാലമേ…’ ഒപ്പം നടക്കുകയും ശ്വസിക്കുകയും കൂട്ടുകൂടുകയും കഷ്ടതകളും ദുരിതങ്ങളും സന്തോഷങ്ങളും വാരി വിതറുകയും വീണ്ടും…